അപ്പോഴാണ് അത് വിനോദ് ആയിരുന്നെന്നു മനസിലായത്
വീണ്ടും അയാൾ ചോദിച്ചു എന്താ ഇവിടെ തനിച് എന്ന്
ഞാൻ പറഞ്ഞു ഉമ്മ ഒരു ബന്ധുവിന്റെ കൂടെ പോയി അതാ
വിനോദ്അ : പ്പോ ഇനി തനിച്ചാണോ പോണേ
ഞാൻ : അതെ
വിനോദ് : എങ്കിൽ ഇവിടെ നിന്നു വെയിൽ കൊള്ളേണ്ട ഞാൻ കൊണ്ടന്നാക്കാം
ഞാൻ : വേണ്ട ബസ് വരും ഞൻ അതിൽ പൊയ്ക്കോളാം
വിനോദ് : എന്താ ബൈക്കിൽ കേറാൻ പേടിയാണോ
ഞാൻ : ഏയ്യ് അതല്ല
വിനോദ് : പിന്നെന്താ
ഞാൻ : സെരിയാവില്ല ആരേലും കണ്ടാൽ
വിനോദ് : അതിനു എന്താ മറ്റുള്ളവരെ നമ്മൾ നോക്കണ്ട നമ്മളെ വീട്ടുകാർക്ക് അറിയാലോ അവർക്കു കുഴപ്പം ഇല്ലെങ്കിൽ പിന്നെ നാട്ടുകാരെ ബോധിപ്പിക്കണോ
ഞാൻ : എന്നാലും
വിനോദ് : ഈ വെയിലത്തു നില്കുന്നതിലും നല്ലതല്ലേ
പെട്ടെന്നതാ ഒരു ബസ് നിർത്താതെ സ്പീഡിൽ കടന്നു പോയി
എനിക്കാണേൽ കൈ നീട്ടനും കഴിഞ്ഞില്ല
മഴക്കാർ വക്കുന്നുണ്ടായിരുന്നു
ഞാൻ : ഇവിടെ നിന്നാൽ ഓട്ടോ കിട്ടുമോ
വിനോദ് : അറിയില്ല ചിലപോഴെ കാണു ഇന്നിപ്പോ ഞായർ അല്ലെ ഒരുവിധം ആൾക്കാരും ഉണ്ടാവാൻ സാധ്യത ഇല്ല
ഞാൻ :മനസ്സിൽ (ഏതു നേരത്താണോ കല്യാണത്തിന് വരാൻ തോന്നിയെ )
വിനോദ് : ഇനി ആലോചിച്ചു നിന്നാൽ മഴ പെയ്യും കേറിക്കോ ഞാൻ ഇടക്കൊക്കെ ഉമ്മയെയും ബൈക്കിൽ കൊണ്ട് പോകുന്നതല്ലേ പേടിക്കുന്നതെന്തിനാ
ഒടുവിൽ എനിക്ക് സമ്മതിക്കേണ്ടി വന്നു
മോളെയും പിടിച്ചു അവന്റെ കൂടെ പുറകിൽ കയറി ഇരുന്ന്
പെട്ടെന്ന് ആരും ശ്രെദ്ധിക്കാതിരിക്കാൻ ഷാൾ മുഖത്തേക്കും കേറ്റി ഇട്ടു കേറി ഇരുന്ന ശേഷം സൈഡിൽ കമ്പിയിൽ പിടിക്കാൻ നോക്കിയപ്പോഴാണ് അവിടെ കൈപിടി ഇല്ലെന്നു മനസിലായെ ഇനിയെന്ത് ചെയ്യും എന്നോർത്ത് പോയി
അപ്പോ ഇതിൽ ഉമ്മ എങ്ങനെ ആവും ഇരുന്നേ കൈ എവിടെ പിടിക്കും എന്നൊക്കെ ആലോചിച്ചു
അതിനിടയിൽ വിനോദ് ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു പോയി ഇടക്കൊക്കെ അവൻ ബ്രേക്ക് പിടിക്കുന്നുണ്ടെങ്കിലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു വീണ്ടും ബ്രേക്ക് ഇട്ടപോ എനിക്ക് അവന്റെ തോളത്തു പിടിക്കേണ്ടി വന്നു കുഞ്ഞ് കൈൽ ഇരികുവല്ലേ വേറെ ഒന്നും പറ്റുന്നും ഇല്ല