“എന്താപ്പോ ചെയ്യാ… ?..
ചേട്ടനില്ലാതെ… ?”..
“അദ്ദേഹമില്ലെങ്കിലും പൂജക്ക് പ്രശ്നമൊന്നുമില്ല… ഈ പൂജക്ക് ആള് കുറയുന്നതാ ഫലം കൂടാൻ നല്ലത്… പക്ഷേ,അദ്ദേഹമില്ലാതെ…”..
കുറച്ച് നേരത്തേക്ക് യമുനയുടെ മിണ്ടാട്ടമൊന്നും ഉണ്ടായില്ല… അവളുടെ മറുപടിക്കായി അവർ ക്ഷമയോടെ കാത്തിരുന്നു.. ചെറിയൊരു നിരാശ അവർക്കുണ്ടായിരുന്നു..എന്നാൽ രണ്ടാളെയും അടിമുടി ഉലച്ച മറുപടിയാണ് യമുനയിൽ നിന്നുണ്ടായത്..
“ഏട്ടനില്ലാന്ന് കരുതി പൂജ മുടക്കണ്ട… നിങ്ങൾ ഇന്ന് തന്നെ പോന്നോളൂ…”..
ഗുരുവും ശിഷ്യനും പിന്നെയും ആനന്ദനൃത്തമാടി..
“ വീട്ടിൽ വേറാരെങ്കിലുമുണ്ടോ…?”
സന്ദേഹത്തോടെ കുഞ്ഞാപ്പു ചോദിച്ചു..
“ഇല്ല…. സഹായത്തിനായി ആരെയേലും വിളിക്കണോ… ?”..
“വേണ്ട… പുറത്ത് നിന്നാരും വേണ്ട…”..
കുഞ്ഞാപ്പു ചാടിപ്പറഞ്ഞു..
“ഞങ്ങള് സന്ധ്യാ നേരത്ത് അങ്ങെത്തിക്കോളാം… ഒരു നില വിളക്ക് തുടച്ച് വൃത്തിയാക്കി വെച്ചോളൂ… പിന്നെ ഒരു പുൽപായയും, വാടാത്ത ഒരു വാഴയിലയും… ബാക്കിയൊക്കെ ഞങ്ങൾ വരുമ്പോ കൊണ്ട് വരും… കുളിച്ച് ശുദ്ധിയോടെ നിൽക്കണം… വന്നാലുടനെ പൂജ തുടങ്ങാനുള്ളതാ… പുലരും മുമ്പ് ഞങ്ങൾക്ക് മടങ്ങണം…”..
“കഴിക്കാൻ… എന്തേലും… ?”..
നിന്റെ പൂറ് മതിയെടീ ചരക്കേ എന്ന് പവിത്രൻ മനസിൽ പറഞ്ഞു..
“ഒന്നും വേണ്ട… തിരുമേനിക്ക് പുറത്തെ ഭക്ഷണം പതിവില്ല.. ഇവിടെ ആശ്രമത്തിലുണ്ടാക്കുന്നതേ കഴിക്കൂ…”..
എന്നും പുറത്തൂന്ന് അൽഫാമും മന്തിയും ബ്രോസ്റ്റും വരുത്തി കഴിക്കുന്ന പവിത്രൻ ശിഷ്യനെ നോക്കി ചിരിച്ചു..