“ പൂജാമുറി എവിടെയാ…?..
നമുക്കങ്ങോട്ട് പോകാം…”..
“ തിരുമേനീ… ഇവിടെ… പൂജാമുറി ഇല്ല… “..
ചമ്മലോടെ യമുന പറഞ്ഞു..
“ഇല്ലേ… ഇത്രയും വലിയ വീടുണ്ടാക്കിയിട്ട് പൂജാമുറി ഇല്ലെന്നോ… ?..അതെന്താ…?”..
“ അത്… ചേട്ടന്… ഇതിലൊന്നും വിശ്വാസമില്ല…”..
“എന്ത്… ?..ദൈവത്തിൽ വിശ്വാസമില്ലേ… ?”..
“ദൈവത്തിലൊക്കെ വിശ്വാസമുണ്ട്… പക്ഷേ, അമ്പലത്തിൽ പോക്കും പൂജയുമൊന്നുമില്ല… “..
“അങ്ങനെ വരട്ടെ… ഈ വീട്ടിൽ വന്ന് കയറിയപ്പഴേ അത് തോന്നി… ദൈവചൈതന്യം തീരെയില്ല…”..
പുതിയൊരു ഐഡിയ കിട്ടിയ സന്തോഷത്തോടെ പവിത്രൻ പറഞ്ഞു..
“എന്താപ്പോ ചെയ്യാ…. പൂജ ചെയ്യാനൊരു സ്ഥലം വേണല്ലോ…”..
“തിരുമേനീ… മുകളിലെ മുറിയിൽ പോകാം…”.
“ഉം… ശരി…”.
തിരുമേനി എണീക്കുന്നത് കണ്ട് യമുനയും എണീറ്റു.. ഒപ്പം കുഞ്ഞാപ്പുവും..യമുന മുന്നിൽ നടന്നു.. മുകളിലേക്കുള്ള പടികൾ കയറുന്ന യമുനയുടെ കൊഴുത്ത ചന്തിപ്പാളികൾ മഞ്ഞ സാരിക്കുള്ളിൽ ഉരുണ്ട് മറിയുന്നത് കണ്ട് അതൊന്ന് പിടിച്ചമർത്താൻ പവിത്രന്റെ കൈ തരിച്ചു..ഭാഗ്യമുണ്ടേൽ ഒരു നൂലിന്റെ പോലും മറയില്ലാതെ അതിൽ പിടിക്കാലോന്നും അയാൾ സമാധാനിച്ചു..
വലിയൊരു മുറിയിലേക്കാണ് യമുന അവരെ നയിച്ചത്.. വീതിയേറിയ കട്ടിൽ ആ മുറിയിലുണ്ടെങ്കിലും പിന്നെയും ഇഷ്ടം പോലെ സ്ഥലമുണ്ട്.. പറഞ്ഞത് പോലെ നടുവിൽ ഒരു പായ വിരിച്ചിരിട്ടുണ്ട്.. ഒരു നിലവിളക്കും വാഴയിലയുമുണ്ട്..
“തിരുമേനീ… ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം…”..