അങ്ങിനെ ഒരു തീരുമാനമെടുത്ത യമുന മുറിയിൽ കയറി ഒരു തോർത്തും, അളുടെ മൊബൈലും എടുത്തു.. പുറത്തിറങ്ങിയപ്പോ തിരുമേനിയും ശിഷ്യനും പടിയിറങ്ങി വരുന്നത് കണ്ടു..
“ പിൻവശത്തെ വാതിലിലൂടെ ഇറങ്ങാം… വീടിനുള്ളിലെ ലൈറ്റൊക്കെ കെടുത്തിക്കോളൂ…”..
യമുന എല്ലാ സ്വിച്ചും ഓഫാക്കി.. മൊബൈൽ ടോർച്ച് തെളിച്ച് അവൾ അടുക്കളയിലേക്ക് നടന്നു.. പിന്നാലെ ആശാനും ശിഷ്യനും.. പുറത്തേക്കിറങ്ങുന്ന വാതിൽ അവൾ തുറന്ന് പിടിച്ചു.. പവിത്രനും കുഞ്ഞാപ്പുവും പുറത്തിറങ്ങിക്കഴിഞ്ഞാണ് അവളിറങ്ങിയത്.. ആ വാതിൽ പുറത്ത് നിന്ന് പൂട്ടി യമുന മുന്നിൽ നടന്നു.. അപ്പഴാണ് അവൾക്കൊരു കാര്യം മനസിലായത്.. നല്ല നിലാവ്.. അടുത്ത് നിന്നാൽ പരസ്പരം കാണാം..ഇരുട്ടായിരിക്കുമെന്നാണ് വിചാരിച്ചത്..
മുറ്റത്തൂടെ കുറച്ച് നടന്ന് പറമ്പിലേക്ക് കയറി.. പറമ്പിലൂടെയും കുറച്ച് നടന്ന് പുഴയിലേക്കുള്ള പടവുകളിറങ്ങിത്തുടങ്ങി.. യമുനയെ വിശ്വസിപ്പിക്കാനെന്നവണ്ണം പിന്നിൽ നിന്നും പവിത്രൻ എന്തൊക്കെയോ മന്ത്രമുരുവിടുന്നുണ്ട്..എന്നാൽ അയാൾ മൊബെൽ ടോർച്ച് അടിച്ചത് യമുനയുടെ ചന്തിക്കുടങ്ങളിലേക്കാണ്..ആശാന്റെ മൊബൈലിന് വെളിച്ചം പോരെ തോന്നിയ ശിഷ്യനും അവന്റെ മൊബൈലെടുത്ത് യമുനയുടെ ചന്തിലേക്കടിച്ചു..ആ തുളുമ്പൽ ആസ്വദിച്ച് അവർ സാവധാനം പടികളിറങ്ങി..
മുകളിൽ നിന്ന് തന്നെ നിലാവിൽ കുളിച്ച് നിൽക്കുന്ന പുഴയിലെ വെള്ളത്തിന്റെ തിളക്കം അവർ കണ്ടു..
“ ഈ പുഴക്ക് നല്ല ആഴമുണ്ടോ… ?”..
പവിത്രൻ ചോദിച്ചു..