കൊച്ചിയിലെ കുസൃതികൾ 7 [വെള്ളക്കടലാസ്]

Posted by

അയാളും ഗീതയും അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഒരു ഒറ്റയടി പാതയിൽ കയറി. കുറ്റികാട് കാരണം ആ വഴി ആർക്കും പെട്ടെന്ന് കാണില്ല.വലതു വശത്ത് ഒരു കുറ്റിക്കാടും ഇടതുവശത്ത് കുളവുമുള്ള ആ വഴി ഒരു വളവിനപ്പുറം അവസാനിച്ചത് ആ ചേരിയുടെ പിന്നിലാണ്. അവിടെ കണ്ട ആസ്ബറ്റോസ് മേഞ്ഞ ഒരു കൊച്ചു വീട്ടിലേക്ക് ഗീതയും, ഗണേശും പുറകെ അജിത്തും കയറി.

രണ്ടു മുറികളും അടുക്കളയും അതിനോട് ചേർന്ന് ഒരു ബാത്റൂമും മാത്രമുള്ള ഒരു കൊച്ചുവീടായിരുന്നു അത്. കയറി ചെല്ലുന്ന ആ വലിയ മുറിയിൽ ഒരറ്റത്ത് ഒരു പഴയ സോഫയും കുറച്ചപ്പുറത്തായി ഒരു ഊണ് മേശയും കസേരകളും ഉണ്ട്. കയറിസിച്ചെന്നയുടനെ ഗണേഷ് ആ സോഫയിൽ കാലിന്മേൽ കാൽകയറ്റിയിരുന്നു. അയാൾ അജിത്തിനോട് ഇരിക്കാൻ ആംഗ്യം കാണിച്ചു.

“ചേട്ടാ….” ഗീത അകത്തേയ്ക്ക് നീട്ടി വിളിച്ചു. അപ്പോൾ മുറിയില്നിന്ന് ഇരുനിറത്തിൽ മെലിഞ്ഞ് വയറുന്തിയ ഒരു കഷണ്ടിക്കാരൻ മദ്ധ്യയവയസ്കൻ പുറത്തേക്കു വന്നു. നിറം മങ്ങിയ ഒരു ലുങ്കിയും ചുമലിൽ ഒരു തോർത്തുമുള്ള ഒരു കൊമ്പൻ മീശക്കാരൻ. അയാൾ ഗണേഷിനെ കണ്ടതും നമസ്കാരം പറഞ്ഞു.

“ചേട്ടാ ഞാൻ പറഞ്ഞപോലെ ആ സാരിയും ബ്ലൗസും മുക്കിയിട്ടോ?” ഗീത അയാളോട് ചോദിച്ചു. അയാൾ ഒന്നും മിണ്ടാതെ നിന്നു.

“ശ്ശേ എന്താ ചേട്ടാ ഇത്. ശരി ഒരു കാര്യം ചെയ്യ്. അത് പോയി മുക്കിയിട്ടോ. ഞാൻ ഇവർക്ക്‌ കുടിക്കാൻ ചായ എടുക്കാം,” ഗീത പറഞ്ഞത് കേൾക്കേണ്ട താമസം അയാൾ കുളിമുറിയിലേക്ക് പോയി. അയാൾ പോയതും ഗീത അവരോട്, “ഞാൻ ദേ ഇപ്പോൾ ചായ എടുക്കാം,” എന്ന് പറഞ്ഞ ശേഷം അടുക്കളയിലേക്ക് നടന്നു.അവൻ നടന്നുപോകുന്ന ഗീതയെ നോക്കി. ഗീതയുടെ സാരിക്കുള്ളിൽ തുള്ളിക്കളിക്കുന്ന നിതംബങ്ങളുടെ ഭംഗി അപ്പോൾ മാത്രമാണ് അവന് മനസ്സിലായത്.

“എനിക്ക് പാൽ വേണ്ടകേട്ടോ,” അവർ പോയതും ഗണേഷ് അടുക്കളയിലേക്ക് വിളിച്ചുപറഞ്ഞതുകേട്ട് അജിത് നോട്ടം മാറ്റി.

“അതുപിന്നെ പ്രത്യേകം പറയാനുണ്ടോ?” ഗീത അടുക്കളയിൽ നിന്ന് പൊട്ടിച്ചിരിച്ചു. ” മോനെങ്ങനെയാ? പാൽ വേണോ അതോ കട്ടൻ മതിയോ?” .

“എങ്ങനെയായാലും മതി. കട്ടൻ കുടിക്കാം.” അജിത് ഉറക്കെ പറഞ്ഞ ശേഷം ശബ്ദം താഴ്ത്തി ഗണേഷിനോട് ചോദിച്ചു, “നേരത്തെ കണ്ടത് അവരുടെ ഭർത്താവാണോ?”

Leave a Reply

Your email address will not be published. Required fields are marked *